Skip to main content

രക്ഷകരാവുക

#KeralaFloods
#StandWithKerala
#DecalareAsNationalDisaster

  • 2nd worst flood after 1924
  • 10 out of the 14 districts severely affected
  • 15+ bridges collapsed
  • 27 dams opened
  • 186 lives lost
  • 211+ landslides
  • 20000+ houses damaged
  • 10000+ km of roads destroyed
  • Preliminary estimates count a loss of ₹8316 Crore

Dear Indians and the People of the World,

This post is a plea for help for the people of kerala facing the worst rains the state has ever seen, claiming lives, displacing people out of their house and into makeshift relief camps and leaving the rest stranded on roof tops clinging to life as you read this article. Without much embellishments, we are putting down the most recent updates to bring to you the very dire situation Kerala is in and to emphasize how significant even the smallest help would be.

Kerala has received almost triple of rain in the past 30 days. AMD the is forecasted to receive the same or even worse weather up until this Sunday – 19Aug 2018. ( dates and details needs to be clarified).All 14 districts currently under red alert with severe and continuous floods and landslides.

Causality at almost 200 within last 8 days. All 55 dams in the state opened together for the first time in history. More than hundred and fifty thousand people currently placed in relief camps. Thousands of homes washed away, submerged and destroyed in the flood water and land slides. Hundreds stranded on roof tops awaiting to be rescued as their homes are engulfed by the water. Many hundreds of missing cases. Airports shutdown for another 10 days and railway transportation suspended indefinitely.

Words are falling short to describe the horrors as they are unfolding in the tiny but Beautiful land of ours.. In this humbling moment where nature is proving the magnanimity of its power, we are appealing to the power of humanity that dwells within us. Help in any form will be a godsend at this point for everybody suffering in Kerala, be it good or in monetary form..

The smallest of help will provide a meal to a starving child, warmth to the elderly out in the open and a chance to start a new life to people who have lost their all..

It is a given that financial scams can be at large to take advantage of the situation. Hence, we are presenting our authenticity verified and certified by the CMs office for your reference.

All monetary contributions can be made directly to the CM’s distress fund, the details of which are given below:
Online through – . https://donation.cmdrf.kerala.gov.in

Or you can send money to :

Bank account number
Beneficiary Name : Principal Secretary (Fin), Treasurer CMDRF
Bank Name : State Bank of India (SBI)
Account Number : 67319948232
Branch : City Branch, Thiruvananthapuram
IFSC : SBIN0070028

For offline Contribution: Cheque/Demand Draft can be drawn in the favour of Principal Secretary (Finance), Treasurer CMDRF, payable at Thiruvananthapuram. The same may be posted/mailed to the following address:
Principal Secretary (Finance)
Treasurer CMDRF
Secretariat
Thiruvananthapuram – 695 001
Kerala, INDIA

.
Chief Ministers Distress Relief Fund, (CMDRF) accepts voluntary contributions from Individuals, Organizations, Trusts, Companies and Institutions etc. All contributions towards CMDRF are exempt from Income Tax under section 80(G).

Donations now accepted through UPI mobile app like BHIM, paytm, Tez, Phonepe also.
(VPA : keralacmdrf@sbi) / Scan the QR Code to donate

ലിങ്ക് ഇവിടെ: https://donation.cmdrf.kerala.gov.in/#donation

ചങ്ങായം ചോദിക്കൽ

വടക്കേ മലബാറിൽ പൂരത്തോടനുബന്ധിച്ച് നടക്കുന്ന പൂരക്കളിയും ചങ്ങായം ചോദിക്കലുംപൂരം, മീനഭരണി എന്നൊക്കെ കേട്ടാൽ ആദ്യം ഓർമ്മയിൽ എത്തുക തൃശ്ശൂർപൂരവും കൊടുങ്ങല്ലൂർ ഭരണിയും ഒക്കെയാവും. കാരണം മലയാളികൾക്കിടയിൽ അത്രകണ്ട് പബ്ലിസിറ്റി ഈ പരിപാടികൾക്ക് വന്നുചേർന്നിട്ടുണ്ട് എന്നതുതന്നെ. എന്നാൽ വടക്കേ മലബാറിൽ നിലേശ്വരം ചെറുവത്തൂർ ഭാഗങ്ങളിൽ ഇന്നും തനിമയോടെ കൊണ്ടാടുന്ന (more…)

കേരളം കണ്ടു പഠിക്കാൻ ചിലത്…

കഴിഞ്ഞ ആറാം തീയതി (ഒക്ടോബർ 6) ഇവിടെ കർണാടകയിൽ ഹർത്താലായിരുന്നു. പ്രതീക്ഷിച്ച മഴ കിട്ടാതിരുന്ന അവസരത്തിലും, തമിഴ് നാടിന് കാവേരി നദീജലം ഒരു നിശ്ചിത അളവ് കർണാടകം വിട്ടുകൊടുക്കണം എന്ന കേന്ദ്ര നിലപാടിനെതിരെ ആയിരുന്നു ഹർത്താൽ.  ആ കേന്ദ്രനിലപാട് കർണാടകസർക്കാർ തലകുലുക്കി സമ്മതിച്ചതിന്റെ പ്രതിക്ഷേധമായിരുന്നു ആറാം തീയതി ഹർത്താലായി അലയടിച്ചത്. തീരുമാനം മാറ്റിയില്ലെങ്കിൽ ഇതിലും ശക്തമായ സമരമാർങ്ങളിലേക്ക് നീങ്ങുമെന്ന് സമരാനുകൂലികൾ മുന്നറിയിപ്പു നൽകി. അവരുടെ സമരം വിജയിച്ചു എന്ന് ഇപ്പോൾ പറയാം. കർണാടക ഒരു തുള്ളി വെള്ളം പോലും കണക്കിലധികമായി വിട്ടുകൊടുക്കേണ്ടതില്ലെന്ന് ഇന്നു തീരുമാനിച്ചിരിക്കുന്നു.

ആഴ്ചകൾ തോറും ഭരണപ്രതിപക്ഷ ഭേദമില്ലാതെ ഹർത്താലുകൾ നടത്തി ജനജീവിതം ദുസ്സഹമാക്കാനല്ലാതെ നമ്മുടെ നാട്ടിലെ ഏതെങ്കിലും ഒരു ഹർത്താലെങ്കിലും അവയുടെ ലക്ഷ്യം നേടിയെടുത്തിട്ടുണ്ടോ? വെറുതേ ഒരു വഴിപാടെന്ന പോലെ ഹർത്താലുകൾ നടത്തി അവരുടെ ഉത്തരവാദിത്വത്തിൽ നിന്നും ഓടി ഒളിക്കുകയല്ലേ പ്രതിപക്ഷം ചെയ്യുന്നത്. അവർ കണ്ടു പഠിക്കട്ടെ കർണ്ണാടകത്തിന്റെ ഈ സമരമാർഗം!

ഇവിടെ ഹർത്താലിനായി അവർ തെരഞ്ഞെടുത്ത ദിവസം ശ്രദ്ധിക്കുക. ശനിയാഴ്ച! ഹർത്താൽ വളരെ മുമ്പേ തന്നെ പ്രഖ്യാപിച്ച് എല്ലാവരേയും അറിയിച്ച ശേഷമായിരുന്നു നടത്തിയത്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊക്കെ ശനിയാഴ്ച അവധി ദിവസമാണ്. കോടികൾ മറിയുന്ന ഐടി കമ്പനികൾ ഒക്കെ അന്ന് അവധിയിലാണ്. ഹർത്താലിന്റെ തീഷ്ണത ജനങ്ങളിലേക്ക് എത്തിക്കാതെ പരമാവധി ശ്രദ്ധിച്ചാണ് ഇവിടെ ഹർത്താൽ നടത്തിയത്. കേരളത്തിലെ ഹർത്താലുകൾക്ക് ഒരൊറ്റ ലക്ഷ്യമേ ഉള്ളൂ ജനജീവിതം ദുഃസഹമാക്കണം എന്ന ലക്ഷ്യം. അതു ഭംഗിയായി നിറവേറ്റാൻ ഭരണ-പ്രതിപക്ഷങ്ങൾക്ക് ആവുന്നുമുണ്ട്.

കാസർഗോഡിനെന്ത്?

മാണിച്ചന്റെ കേരള ബജറ്റ് 2012 നു സമ്മിശ്രപ്രതികരണമാണു ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ആരാലും ഓർക്കപ്പെടാതെ പോകുന്ന ഒരു ജില്ലയുണ്ട് കേരളത്തിൽ, കാസർഗോഡ്! രാഷ്ട്രീയക്കാർ ആരുവന്നാലും അതുപോലെ ഉദ്യോഗസ്ഥരാലും എല്ലായ്‌പ്പോഴും പിന്തള്ളപ്പെട്ട് സിനിമകളിലും കോമഡിഷോകളിലും അപമാനിക്കപ്പെടാൻ മാത്രമായി കേരളത്തിന്റെ വടക്കേയറ്റത്ത് ഒരു ജില്ല! പാവപ്പെട്ട കുറേ കർഷകത്തൊഴിലാളികൾ ജീവിക്കുന്ന അവഗണനയുടെ ജില്ല…!

പല പല പദ്ധതികൾക്കായി കേരളത്തിലെ വിവിധജില്ലകൾക്ക് നിരവധി കോടികൾ വകയിരുത്തിയപ്പോൾ കാാർഗോഡിനെ മാണിച്ചൻ പാടേ മറന്നു… പ്രതികരണ ശക്തി നഷ്ടപ്പെട്ട ഒരു വിഭാഗമാണോ കാസർഗോഡുകാർ!! പ്രതികരിക്കണം ഇതിനെതിരെ.. വളരെ ശക്തമായി തന്നെ!!!

പാതിരി നൽകിയ പാഠം!

നമ്മുടെ ഗവണ്‍‌മെന്റിനെ സ്വാധീനിക്കാന്‍ ഒരു പാതിരിക്ക് പറ്റും എന്നു പറഞ്ഞപ്പോള്‍ ഇത്ര ഞെട്ടിത്തെറിക്കാന്‍ ഒന്നുമില്ല! കേരളം ഭരിക്കുന്നതുതന്നെ ക്രിസ്ത്യാനിയും മുസ്ലീമും നായരും നാടാരും ഈഴവനും ദളിതനുമൊക്കെയല്ലേ!! കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വീതം വെച്ച് കലഹിച്ചത് ഇത്രപെട്ടന്നെല്ലാവരും മറന്നോ? തന്റെ ജാതിയുടെ പേരുപറഞ്ഞ് മന്ത്രി സ്ഥാനം തട്ടിയെടുത്ത വിരുതനും ഒരു സീറ്റുകൂടി തന്നില്ലെങ്കില്‍ ബാക്കിയുള്ള തങ്ങളുടെ എം.എൽ. എ മാരേയും പിൻവലിക്കും എന്നു പറഞ്ഞവരും ഒക്കെ ഭരിക്കുന്ന നമ്മുടെ ഗവൺമെന്റിന്റെ ജനഹിതം ഊഹിക്കാവുന്നതേ ഉള്ളൂ.

നമ്മുടെ യഥാർത്ഥ പ്രശ്നം ഇങ്ങനെ വർഗം തിരിങ്ങുള്ള പക്ഷപാതം തന്നെയല്ലേ, ക്രിസ്ത്യാനിയെന്നും മുസ്ലീമെന്നും നായരെന്നും ഈഴവനെന്നുമൊക്കെ പറഞ്ഞ് ഭിന്നിച്ചു നിൽക്കുന്നതല്ലേ ശരിക്കും പ്രശ്നം? ഇതിൽ നിന്നുള്ള ഒരു മോചനം ഇനി സാധ്യമാവുമോ? സാധ്യമാവാൻ എന്തെങ്കിലും മാർഗമുണ്ടോ? ഗവണ്മെന്റ് തന്നെയാണ് അതിനായി ആദ്യചുവട് വെയ്ക്കേണ്ടത്.
ഇതിനായി

  • SSLC, PSC പരീക്ഷകൾ, ജോലി തുടങ്ങിയവയെ ജാതി/മത വിമുക്തമാക്കുക,
  • ജാതിയുടെ/മതത്തിന്റെ പേരിലുള്ള സകലവിധ സംവരണങ്ങളും നിർത്തലാക്കുക; പകരം സാമ്പത്തികനില നോക്കിയുള്ള സംവരണം കൊണ്ടുവരിക,
  • പേരിൽ ജാതി സൂചിപ്പിക്കുന്നവരെ ഗവണ്മെന്റ് ജോലികളിൽ നിന്നും മാറ്റി നിർത്തുകയോ കുറഞ്ഞ പരിഗണന നൽകുകയോ ചെയ്യുക, ചിന്തിച്ചാൽ ഇതുപോലെ നിരവധി മാർഗങ്ങൾ തെളിഞ്ഞുവരും.

ഇങ്ങനെ ഇപ്പോൾ ചെയ്താൽ ഒരു തലമുറ കഴിയുമ്പോൾ തന്നെ അതിന്റെ ഫലം കണ്ടുതുടങ്ങുമെന്നു കരുതുന്നു. ജാതിമതങ്ങൾക്കതീതരായ് ഒന്നാണെന്ന ബോധം കേരളീയർക്കെങ്കിലും കിട്ടുമായിരുന്നു 🙁

ഉണരൂ ഉണരൂ ഭാരത ഹൃദയമേ…

ഉണരൂ ഉണരൂ ഭാരത ഹൃദയമേ…
ദുരിതം പടരും മുമ്പേ തടയൂ… 
ദൈവത്തിൽ സ്വന്തം നാടിൻ
പൊന്നോമനമക്കൾ ഞങ്ങൾ
പ്രളയത്തിൽ പൊലിയും മുമ്പേ ഉണരൂ… 
save us, save us from this disaster…
save us, save us from this disaster…
ഉണരൂ ഉണരൂ ഭാരത ഹൃദയമേ…
ദുരിതം പടരും മുമ്പേ തടയൂ… 
ദൈവത്തിൽ സ്വന്തം നാടിൻ
പൊന്നോമനമക്കൾ ഞങ്ങൾ
പ്രളയത്തിൽ പൊലിയും മുമ്പേ ഉണരൂ…

സർവധർമാൻപരിത്യജ്യ മാമേകം ശരണം വ്രജ

രാഷ്ട്രീയക്കാർ പരസ്‌പരം പഴിചാരി നാടകം തുടരട്ടെ…
നമുക്കിവിടിരുന്ന് കാലനെ ജപം ചെയ്യാം…
അവന്റെ കാലടിയൊച്ചയ്‌ക്കായ് ഓരോ നിമിഷവും കാതോർക്കാം…
എങ്കിലും അവൻസാന നിമിഷം വരെ നമുക്കു പോരാടണം…
വരൂ കൈകോർത്തു പിടിക്കൂ…
നമുക്കിവിടെയുരു തടയിണ പണിയാം…

മുറവിളി… നാളത്തെ കേരളം!

നമ്മളില്‍ ഒരാള്‍ വിജാരിച്ചാല്‍ ഒരു പക്ഷെ ഒന്നും നടക്കില്ലായിരിക്കാം.പക്ഷെ,” നമ്മള്‍ ” ഒരുപോലെ വിജാരിച്ചാല്‍ ജനിച്ചു വളര്‍ന്ന കേരളത്തിന്‌ വേണ്ടി പലതും ചെയ്യാനാവും..

ഉരുകിയുതിരുന്ന മുല്ലപെരിയാര്‍ ഡാം അധികാരികളുടെ കണ്ണില്‍ പെടുത്തിയില്ലെങ്കില്‍, 
നെടുമ്പാശ്ശേരി വിമാനത്താവളം, റെയില്‍ വെ , സ്കൂളുകള്‍ ഇതൊക്കെ ഓര്‍മകളില്‍ മാത്രമാകും.
പിന്നെ ലുലു മാള്‍ , ഒബ്രോണ്‍ മാള്‍, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ കോടികളുടെ സ്ഥാപനങ്ങള്‍ നാശോന്മുഘമാകും.
എല്ലാത്തിലും പുറമേ, ഏകദേശം 30 ലക്ഷത്തിലധികം ആള്‍ക്കാര്‍ കൊല്ലപ്പെടും.
ഏകദേശം 42 ഓളം അടി ഉയരത്തില്‍ വരെ ആയിരിക്കും വെള്ളത്തിന്‍റെ മരണപ്പാച്ചില്‍….;
വെള്ളം മുഴുവന്‍ ഒഴുകി തീര്‍ന്നാല്‍, 20 ഓളം അടി ഉയരത്തില്‍ ചെളി ആയിരിക്കും ആ പ്രദേശം മുഴുവന്‍……..

ഇടുക്കി മുതല്‍ അറബിക്കടല്‍ വരെ സംഹാരതാണ്ടവം ആടി വെള്ളത്തിന്‌ എത്തിച്ചേരാന്‍ വെറും 4.30 മുതല്‍ 5.30 വരെ മണിക്കൂറുകള്‍ മതി. 
അതിനുള്ളില്‍ ലോകം തന്നെ കണ്ടത്തില്‍ വച്ച് ഏറ്റവും വലിയ ദുരന്തം സംഭവിക്കൂക

രണ്ട് ജയിൽ വാസങ്ങൾ…

കുറ്റം : മോഷണം, പൊതു ജനങ്ങളുടെ സ്വത്ത് കൊള്ളയടിച്ചു. കുറ്റം : പൗരാവകാശം നിഷേധിച്ച ജഡ്‌ജിയെ വിമർശിച്ചു
ശിക്ഷ : ഏഴുവർഷം തടവ് – അത് പിന്നീട് ഒരുവർഷമായി കുറച്ചു. ശിക്ഷ : ഇന്ത്യയിൽ ഈ കുറ്റത്തിന് ഇതുവരെ ആരും നൽകാത്ത പരമാവധി ശിക്ഷ.
അപ്പീൽ അനുവദിച്ചു അപ്പീൽ അനുവദിച്ചില്ല
ജയിലിൽ പ്രത്യേക ഭക്ഷണം ജയിലിലെ പ്രത്യേക ഭക്ഷണം നിരസിച്ചു
ജയിലിൽ എ. സി., കളർ ടിവി അടക്കമുള്ള സുഖ സൗകര്യങ്ങൾ ഇത്തരം സുഖ സൗകര്യങ്ങൾ നീക്കം ചെയ്യാനാവശ്യപ്പെട്ടു
ജയിൽ നിയമങ്ങൾ ലംഘിച്ചു – യഥേഷ്ടം ഫോൺ വിളികൾ നടത്തി സ്വന്തം കണക്ഷൻ 6 മാസത്തേക്ക് റദ്ദാക്കാൻ BSNL മാനേജർക്ക് അപേക്ഷ നൽകി
എട്ട് മാരക രോഗങ്ങൾ ഉണ്ടെന്നു നുണ പറഞ്ഞു. പൂർണ ആരോഗ്യവാനെന്ന് മെഡിക്കൽ സംഘത്തോട് പറഞ്ഞു
സിംഹഭാഗവും പഞ്ചനക്ഷത്ര ആശുപത്രിയിൽ കുടുംബസമേതം താമസിച്ചു ജയിൽവാസം ജയിലിൽ തന്നെ
68 ദിവസം കഴിഞ്ഞ് പൊടിയും തട്ടി ഇറങ്ങിവന്നു. നിയമാനുസൃതം കോടതിയിൽ അപ്പീൽ നൽക്
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights